വെസ്റ്റ് ബാങ്ക്: രണ്ട് വർഷത്തെ യുദ്ധത്തിനുശേഷം, യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേം ക്രിസ്മസിന് ഒരുങ്ങി.
ഗാസയിലെ ഇസ്രായേലി കൂട്ടക്കൊലകളുടെ ഇരുണ്ട ദിനങ്ങൾ അവസാനിച്ചതോടെ, പലസ്തീൻ പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ക്രിസ്മസ് ആഘോഷിക്കുകയാണ്.
ബെത്ലഹേമിലെ മാംഗർ സ്ക്വയറിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിളക്കുകൾ കൊളുത്തി.
ചരിത്രപ്രസിദ്ധമായ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് മുന്നിലുള്ള പരമ്പരാഗത ഭീമൻ ക്രിസ്മസ് ട്രീ കത്തിച്ചുകൊണ്ട് ഈ വർഷം ആഘോഷങ്ങൾ പുനരാരംഭിക്കാൻ വിശുദ്ധ നഗരം തീരുമാനിച്ചു.
രണ്ട് വർഷത്തിന് ശേഷം ആഘോഷിക്കുന്ന ഈ ക്രിസ്മസ് അതിജീവനത്തിന്റെയും സ്വാതന്ത്ര്യത്തിനായുള്ള പ്രത്യാശയുടെയും പ്രതീകമാണ്. ക്രിസ്മസ് കരോൾ ആലപിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകൾ മാംഗർ സ്ക്വയറിൽ ഒത്തുകൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിയിലേക്ക് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ അയച്ചു; മേഖലയിൽ സുരക്ഷ ശക്തമാക്കി ഷെഹ്ബാസ് ഷെരീഫിന്റെ നിർണ്ണായക
നാറ്റോ സഖ്യം തകരരുത്; അമേരിക്കൻ പിന്മാറ്റ ഭീഷണിക്കെതിരെ ബ്രിട്ടൻ രംഗത്ത്
ഹോർമുസ് കടലിടുക്കിൽ വൻ നീക്കം; സമാധാന ചർച്ചകൾക്കിടെ മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾ പാത
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ തുടങ്ങി; പാകിസ്ഥാനിൽ വെച്ച് നിർണ്ണായക കൂടിക്കാഴ്ച