ലെബനന്: പാലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ വ്യോമക്രമണം. തെക്കന്‍ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐന്‍ അല്‍-ഹില്‍വേയിലെ ക്യാംപിലാണ് ആക്രമണം ഉണ്ടായത്. വ്യോമാക്രമണത്തില്‍ 11 പേര് കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഇസ്രയേലിനെതിരെ ആക്രമണം നടത്താനായുള്ള തയാറെടുപ്പിനായി ആ സ്ഥലം ഉപയോഗിച്ചിരുന്നെന്നും ഹമാസ് പ്രവര്‍ത്തിക്കുന്നിടത്തെല്ലാം അവര്‍ക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ അമേരിക്ക വിട്ടുനൽകുന്നു; സമാധാന ചർച്ചകളിൽ നിർണ്ണായക വഴിത്തിരിവ്
ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി