2025ലെ സമാധാന നൊബേൽ മരിയ കൊറീന മച്ചാഡോയ്ക്ക്.ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വലയിലെ രാഷ്ട്രീയ നേതാവ് പുരസ്കാരത്തിന് അർഹയായത്.സമാധാനത്തിനുള്ള നൊബേൽ നേടുന്ന ഇരുപതാമത്തെ വനിതയാണ് മച്ചാഡോ.
പുരസ്കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസം 'ദി പീസ് പ്രസിഡന്റ്' എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ് മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന് സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പുരസ്കാര പ്രഖ്യാപനം ഏറെ നിരാശയാണ് സമ്മാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തായ്വാൻ പാർലമെന്റിൽ പ്രതിരോധ ചെലവ് പദ്ധതി പാസാക്കണമെന്ന് യുഎസ് സെനറ്റർ ആവശ്യപ്പെട്ടു
അടിമക്കച്ചവടത്തിന് നഷ്ടപരിഹാരം ചോദിച്ചാൽ വിസ നൽകില്ല; വിവാദ പ്രഖ്യാപനവുമായി നൈജൽ ഫരാജിന്റെ റിഫോം
കനത്ത സൈനിക തകർച്ചയിലും ഇറാൻ വിജയം ആഘോഷിക്കുന്നു; ഹോർമുസ് കടലിടുക്ക് ലോകത്തിന് മേലുള്ള
ലെബനനെ ഒഴിവാക്കിയുള്ള സമാധാനം പൂർണ്ണമാകില്ല; വെടിനിർത്തലിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഇമ്മാനുവൽ മക്രോൺ