ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായം തേടിയ പത്തു പേരുൾപ്പെടെ 40 പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു. ശവപ്പെട്ടികളുടെ ക്ഷാമം മൂലം വിലാപയാത്രക്കാർക്ക് പുതപ്പിനെ ആശ്രയിക്കണ്ടി വന്നു. മധ്യ - തെക്കൻ ഗാസയിലുള്ള ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ്റെ സഹായ കേന്ദ്രങ്ങൾക്ക് സമീപമുള്ള രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് 10 പേർ മരിച്ചതെന്ന് പ്രാദേശിക ഡോക്ടർമാർ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ജി.എച്ച്.എഫ് ( ഗാസ ഹ്യുമാനറ്റേറിയൻ ഫൗണ്ടേഷൻ ) പ്രവർത്തനം ആരംഭിച്ചതിനു ശേഷം സഹായം സ്വീകരിക്കാൻ ശ്രമിച്ച ആയിരത്തിലധികം ആളുകൾ ഇസ്രായേൽ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്.
ഞങ്ങൾക്ക് യുദ്ധം വേണ്ട, സമാധാനം വേണം, ഈ ദുരിതം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ തെരുവിലാണ്, എല്ലാവർക്കും വിശപ്പാണ്, എല്ലാവരും മോശം അവസ്ഥയിലാണ്, സ്ത്രീകൾ തെരുവിലാണ്, എല്ലാ മനുഷ്യരെയും പോലെ സാധാരണ ജീവിതം നയിക്കാൻ ഞങ്ങൾക്ക് ഒന്നും ലഭ്യമല്ല, ജീവിതമില്ല," ഗാസയിലെ ഒരുദ്യോസ്ഥൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്