കാഠ്മണ്ഡു: സംഘർഷാവസ്ഥ നിലനിൽക്കുന്ന നേപ്പാളിൽ ജനപ്രതിനിധിസഭയിലേക്ക് ആറ് മാസത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 5 ന് തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് രാമചന്ദ്ര പൗഡൽ പ്രഖ്യാപിച്ചു.
രാജ്യത്ത് ദിവസങ്ങളോളം നീണ്ടു നിന്ന് യുവജന പ്രക്ഷോഭത്തിൽ 51 പേർ കൊല്ലപ്പെടുകയും 1,300-ലധികം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് തടവുകാരെ പലായനം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയടക്കം രാജിവച്ച് പലായനം ചെയ്ത സാഹചപര്യത്തിൽ സൈന്യം നിയന്ത്രണം എറ്റെടുക്കുകയായിരുന്നു.
ഏറെ ചർച്ചകൾക്ക് ശേഷം സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നോപ്പാളിൽ ചുമതലയേറ്റു. ഇടക്കാല സർക്കാർ അധികാരമേറ്റതോടെ കർഫ്യൂ പിൻവലിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അസം, പുതുച്ചേരി എന്നിവിടങ്ങളിലെ പോളിംഗിലും വർധന
ലോക്സഭയിലും നിയമസഭകളിലും 33% വനിതാ സംവരണം; ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
വോട്ട് ചെയ്യാൻ വന്നവരെ സ്വീകരിച്ച് സാരിയുടുത്ത റോബോട്ട്; പുതുച്ചേരി തിരഞ്ഞെടുപ്പിൽ തരംഗമായി നിലാ
അമേരിക്കയും ഫ്രാൻസും തോറ്റിടത്ത് ഇന്ത്യക്ക് വിജയം; കൽപ്പാക്കത്തെ ആണവ റിയാക്ടർ ചരിത്ര നേട്ടത്തിൽ